ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും മൂന്ന് സായുധരും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട സായുധര്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്നു വ്യക്തമായിട്ടില്ലെന്ന് ഡിജിപി എസ് പി വൈദ് പറഞ്ഞു.ആയുധധാരികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷോപിയാനിലെ സെയ്നപുര ഗ്രാമത്തിലെത്തിയ സൈനികര്‍ക്കു നേരെ അക്രമികള്‍ വെടിവച്ചു. ഇതേത്തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. അഞ്ച് സൈനികര്‍ക്കാണു പരിക്കേറ്റത്. ഇവരില്‍ രണ്ടുപേര്‍ പിന്നീട് മരിച്ചു. രാത്രി നിര്‍ത്തിവച്ച സൈനികനടപടി ഞായറാഴ്ച കാലത്ത് പുനരാരംഭിച്ചപ്പോഴാണ് മൂന്നു സായുധര്‍ മരിച്ചത്.സിപോയ് ഇളയരാജ (തമിഴ്നാട്), സിപോയ് ഗവായ് സുമേധ് വമന്‍ (മഹാരാഷ്ട്ര) എന്നിവരാണ് മരിച്ച ജവാന്മാരെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.അതിനിടെ ബന്ദിപുര ജില്ലയില്‍ സായുധരുടെ വെടിയേറ്റ് രണ്ട് സുരക്ഷാഭടന്മാര്ക്ക് പരിക്കേറ്റു. തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാഭടന്മാര്ക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ശ്രീനഗറില്‍ പോലിസിനു നേരെയുണ്ടായ പെട്രോള്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റ സാധാരണക്കാരന് ആശുപത്രിയില്‍ മരിച്ചു. ഇംതിയാസ് അഹമ്മദ് മിര്‍ ആണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
Monday, 14 August 2017
കശ്മീരില്‍ ഏറ്റുമുട്ടല്‍ : രണ്ട് സൈനികരടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും മൂന്ന് സായുധരും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട സായുധര്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്നു വ്യക്തമായിട്ടില്ലെന്ന് ഡിജിപി എസ് പി വൈദ് പറഞ്ഞു.ആയുധധാരികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷോപിയാനിലെ സെയ്നപുര ഗ്രാമത്തിലെത്തിയ സൈനികര്‍ക്കു നേരെ അക്രമികള്‍ വെടിവച്ചു. ഇതേത്തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. അഞ്ച് സൈനികര്‍ക്കാണു പരിക്കേറ്റത്. ഇവരില്‍ രണ്ടുപേര്‍ പിന്നീട് മരിച്ചു. രാത്രി നിര്‍ത്തിവച്ച സൈനികനടപടി ഞായറാഴ്ച കാലത്ത് പുനരാരംഭിച്ചപ്പോഴാണ് മൂന്നു സായുധര്‍ മരിച്ചത്.സിപോയ് ഇളയരാജ (തമിഴ്നാട്), സിപോയ് ഗവായ് സുമേധ് വമന്‍ (മഹാരാഷ്ട്ര) എന്നിവരാണ് മരിച്ച ജവാന്മാരെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.അതിനിടെ ബന്ദിപുര ജില്ലയില്‍ സായുധരുടെ വെടിയേറ്റ് രണ്ട് സുരക്ഷാഭടന്മാര്ക്ക് പരിക്കേറ്റു. തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാഭടന്മാര്ക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ശ്രീനഗറില്‍ പോലിസിനു നേരെയുണ്ടായ പെട്രോള്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റ സാധാരണക്കാരന് ആശുപത്രിയില്‍ മരിച്ചു. ഇംതിയാസ് അഹമ്മദ് മിര്‍ ആണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
-
തിരുവനന്തപുരം: നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയു...
-
ന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതി...
-
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/EuXE6LpEDEB69FwQocZhvY വളരെ എളുപ്പത്തിൽ പ്രവാസികൾക്...
-
Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് con...
-
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം തേന്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കാട്ടിലും നാട്ടിലും പൂക്കാലം ഇല്ലാതായതാണ് തേന്‍ ഉല്പാദനം കുറയാന്‍...
-
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം കോഴിക്കോട് മരണം വിതക്കുന്ന പനിക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്...
-
ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ...
-
ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര് എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യ...
-
1. Bridgefy സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍ അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ...
-
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ി...