വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 3 September 2017

ബഹിരാകാശവാസത്തിൽ റിക്കാർഡിട്ട് പെഗ്ഗി മടങ്ങിയെത്തുന്നു



അസ്റ്റാന: ബഹിരാകാശവാസത്തിൽ ചരിത്രനേട്ടം കുറിച്ച് അമേരിക്കൻ ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സൺ ഭൂമിയിലേക്ക്. രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിലെ ആദ്യത്തെ വനിതാ കമാൻഡറായ പെഗ്ഗി 288 ദിവസത്തെ താമസത്തിനുശേഷമാണ് മടങ്ങിയത്. 

മുൻ യാത്രകളിലേതു കൂടി കണക്കിലെടുത്താൽ പെഗ്ഗി മൊത്തം 665 ദിവസം ബഹിരാകാശത്തു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു കഴിഞ്ഞ അമേരിക്കൻ വ്യക്തിയെന്ന റിക്കാർഡും അവരുടെ പേരിലാണ്. 

നവംബർ 17നാണ് പെഗ്ഗി ബഹിരാകാശത്തേക്കു യാത്ര തിരിച്ചത്. അപ്പോൾ മുൻ യാത്രകളിലായി 377 ദിവസത്തെ ബഹിരാകാശവാസം അക്കൗണ്ടിലുണ്ടായിരുന്നു. അമേരിക്കൻ ബഹിരാകാശ സഞ്ചാരി വില്യംസിന്‍റെ 534 ദിവസത്തെ റിക്കാർഡ് പെഗ്ഗി ഏപ്രിൽ 24ന് അവർ മറികടന്നു.